27 C
Kollam
Saturday, July 27, 2024
HomeMost Viewedലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി നല്‍കിയത് കോടികള്‍ ; മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിദേശത്ത്...

ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി നല്‍കിയത് കോടികള്‍ ; മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിദേശത്ത് ജോലി ; പിണറായിയുടെ വിദേശത്തെ ബിനാമി ഇടപാടുകള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

പിണറായി വിജയന്‍ മുഖ്യ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ നിന്നും തലയൂരാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി വിജയന്‍ വാരിയെറിഞ്ഞത് കോടികള്‍. തിരുവനന്തപുരത്തെ ജഡ്ജിമുതല്‍ ഹൈക്കോടതി ജസ്റ്റിസ് ഉബൈദ് വരെ കേസില്‍ നിന്നും പിണറായിയെ രക്ഷിക്കാന്‍ കോടികളാണ് കൈപറ്റിയത്.

മാത്രമല്ല ജഡ്ജിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിദേശത്ത് ജോലിയും പിണറായി വിജയന്റെ ശുപാര്‍ശയില്‍ ലഭിച്ചു. എറുണാകുളം സിയാല്‍ എംഡി വി.ജെ. കൂര്യന്‍ വഴിയാണ് ജഡ്ജിമാര്‍ക്ക് പണം കൈമാറിയതും അവരുടെ മക്കള്‍ക്ക് വിദേശത്ത് ജോലി നല്‍കിയതും. സുപ്രീം കോടതിയില്‍ വരെയാണ് ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ പിണറായി വിജയന്‍ ശ്രമം നടത്തിയത്.

16 തവണയാണ് കേസ് മാറ്റിവെച്ചത്. മാത്രമല്ല കേസില്‍ സുപ്രീം കോടതി ജഡ്ജിയെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അമിത്ഷായുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കാനും ബിജെപിയെ കേരളത്തിലെ രണ്ടാമത്തെ പ്രബല ശക്തിയായി വളര്‍ത്താനും പിണറായി വിജയനുമായി ധാരണയിലെത്തുകയും അതു പ്രകാരം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം കേരളത്തില്‍ കഴിഞ്ഞ തവണ അധികാരത്തില്‍ വരികയുമാണ് ഉണ്ടായത്.

അമിത് ഷായിലൂടെ സുപ്രീം കോടതി ജഡ്ജിയെ വരെ കൈയിലെടുക്കാനും പിണറായി വിജയനായി. മാത്രമല്ല , ഹൈക്കോടതിയില്‍ കേസ് നടന്നപ്പോള്‍ ജസ്റ്റിസ് ഉബൈദിന്റെ മകന് പ്രവാസി വ്യവസായി യൂസഫലിയുടെ കമ്പനിയില്‍ ജോലിയും 50 കോടിയും പിണറായി കൈമാറി. മാത്രമല്ല പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് 1000 കോടിക്ക് മേല്‍ രൂപയുടെ നിക്ഷേപമാണ് വിദേശത്തുള്ള മലയാളികളായ വ്യവസായികളുടെ സ്ഥാപനങ്ങളില്‍ ഉള്ളത്.

ഇതില്‍ കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ .യൂസഫലിയുടെ ലുലുവിന്റെ വിവിധ പ്രോജക്റ്റില്‍ കോടികളുടെ നിക്ഷേപമാണ് പിണറായി നടത്തിയിരിക്കുന്നത്. രവി പിള്ളയുടെ ഘാനയിലും ഓസ്‌ട്രേലിയയിലുമുള്ള സ്വര്‍ണ്ണഖനിയിലും പിണറായി വിജയന് നിക്ഷേപമുണ്ട്്.

പി.വി.അന്‍വര്‍ ആറായിരം കോടി ഇന്‍വസ്റ്റ്‌മെന്റില്‍ ഘാനയില്‍ തുടക്കമിടുന്ന സ്വര്‍ണഖനിയില്‍ പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും നിക്ഷേപം ആയിരം കോടി രൂപക്ക് മേലെയാണ്.
പി.എന്‍സി മേനോന്റെ തൃശ്ശൂരിലെ ശോഭാ ഗ്രൂപ്പ പ്രോജക്റ്റിലും കോടികളുടെ നിക്ഷേപം പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം കള്ളപണമാണ്. ഈ മന്ത്രി സഭ അധികാരത്തിലെത്തിയതിനു ശേഷവും മുമ്പുമുള്ള വിവരങ്ങളാണ് ഇവ. മാത്രമല്ല വിദേശത്ത് നിരവധി ബിനാമി ഇടപാടുകളും പിണറായി വിജയന്‍ നേരിട്ട് നടത്തുന്നുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഇനിയും അധികാരമേറ്റാല്‍ ലാവ്‌ലിന്‍ കേസ് എങ്ങുമെത്തത്തില്ലെന്ന് മാത്രമല്ല . അദ്ദേഹത്തിന്റെ വിദേശ നിക്ഷേപങ്ങളുടെ തോത് ഉയരുകയും ചെയ്യും .

- Advertisment -

Most Popular

- Advertisement -

Recent Comments